ആയിരം തൊട്ട് ആവോലി, കിട്ടാക്കനിയായി മത്തി; ട്രോളിങ് നിരോധനത്തിൽ കടൽ മീനുകൾക്ക് പൊന്നുംവില

ട്രോളിങ് നിരോധനം നിലവിൽ വന്നിട്ടും പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്
ആയിരം തൊട്ട് ആവോലി,
കിട്ടാക്കനിയായി മത്തി;
ട്രോളിങ് നിരോധനത്തിൽ 
കടൽ മീനുകൾക്ക് പൊന്നുംവില
Published on

ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് കടൽ മത്സ്യങ്ങൾ കിട്ടാക്കനിയായി. മത്സ്യ പ്രേമികളുടെ ഇഷ്ടമീനായ മത്തിക്ക് പൊന്നുംവിലയായി. ചാള, ചെമ്മീൻ, ആവോലി എന്നിവയുടെ വില നിലവിൽ ഇരട്ടിയായായാണ് വർദ്ധിച്ചിരിക്കുന്നത്.

Summary

അശാസ്ത്രീയ മത്സ്യബന്ധനമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

എന്നാൽ ട്രോളിങ് നിരോധനം നിലവിൽ വന്നിട്ടും പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അശാസ്ത്രീയ മത്സ്യബന്ധനമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ആയിരം തൊട്ട് ആവോലി,
കിട്ടാക്കനിയായി മത്തി;
ട്രോളിങ് നിരോധനത്തിൽ 
കടൽ മീനുകൾക്ക് പൊന്നുംവില
ഇന്ത്യൻ മിഡിൽ ക്ലാസിന്റെ ആദ്യ സ്വപ്‌നം, സിനിമയിലും രാഷ്ട്രീയത്തിലും ഹീറോ; ഇന്ധനവിലക്കയറ്റക്കാലത്ത് ചർച്ചയിൽ നിറഞ്ഞ് സൈക്കിൾ
beypore port
beypore port

മാത്രവുമല്ല ആളുകൾ മത്സ്യം വാങ്ങുന്നതിന്റെ അളവ് കുറഞ്ഞതായും തൊഴിലാളികൾ പറയുന്നു. വില ഇനിയും ഉയർന്നേക്കാമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആയിരം തൊട്ട് ആവോലി,
കിട്ടാക്കനിയായി മത്തി;
ട്രോളിങ് നിരോധനത്തിൽ 
കടൽ മീനുകൾക്ക് പൊന്നുംവില
​ഗോഡൗൺ വൃത്തിയാക്കി, പിന്നാലെ പനി; വീണ്ടും നിപ, വില്ലനായത് വവ്വാലുകളുടെ സാന്നിധ്യം തന്നെയോ?

മത്തി - 480 രൂപ, കേര - 580 - 600 രൂപ, അയല - 580 രൂപ (വലുപ്പത്തിന് അനുസരിച്ചു വില മാറും ), ചെമ്മീൻ - 580 - 660 രൂപ, കൊഴുവ - 380, പൂമീൻ - 480, കിളിമീൻ - 580. എന്നിങ്ങനെയാണ് കൊച്ചി നഗരത്തിൽ വിവിധ മത്സ്യങ്ങളുടെ ഒരു കിലോ​ഗ്രാമിന്റെ ശരാശരി വില

ആയിരം തൊട്ട് ആവോലി,
കിട്ടാക്കനിയായി മത്തി;
ട്രോളിങ് നിരോധനത്തിൽ 
കടൽ മീനുകൾക്ക് പൊന്നുംവില
‘ദിതൊക്കെ എന്ത്‌ ...’ പ്യാരി മുതൽ ആമു എളാപ്പ വരെ ! കോമഡി മാത്രമല്ല തന്റെ സ്റ്റൈൽ എന്ന് തെളിയിച്ച സലിം കുമാർ

With the imposition of the trawling ban, marine fish have become scarce across the state. Sardine, a favorite among fish lovers, has now become as expensive as gold. The prices of sardine, shrimp, and pomfret have currently doubled compared to normal rates.

Madism Digital
madismdigital.com